CM Usthad

CM Usthad സഅദിയ്യയുടെയും മലബാറിന്റെയും ശില്പ?

17/11/2018

02/07/2016
27/06/2016

CM Abdulla Maulavi who is respectfully known as CM Ustad was a true visionary and a farsighted luminary, one among the rarest of the scholars of the time who had a weeping heart and boiling brain for the society's uplift.

More often Ustad's path breaking ideas didnt go down well with his contemporaries as he was an extraordinaire to his colleague circle. It was in 1960s ustad dreamt of a Darulhuda Islamicuniversity model of education, but sadly it took 27 years to get to a reality. A swanky laptop in a hand and a compass on the other he constantly navigated from one domain to the significant other. established, nourished and developed a line of institutions in the northern Malabar region which was in the dire need of educational mobility.

In the fateful night of 15th of February, 2010 he was brutally killed by the hands of few miscreants who were acting to the instructions given by their monstrous masters has literally orphaned a whole region from Ustad's leadership, wisdom and the enlightenment.

The CBI the agency entrusted with the duty of investigation has been compromised and bought by the miscreants whose versions are childish and farce.Now it's for the authority's take whether they continue blindfold the people and continue to appease the few monsters or to face the wrath of the masses.



27/06/2016

ജനകീയ സമരത്തിന്റെ
59 ാം ദിവസം സമരപന്തലിൽ

18/12/2014

Justice for CM Usthad സൈബര്‍ കൂടായ്മ ശനിയാഴ്ച ദേളിയിൽ
_______________________________________
ദേളി: സോഷ്യൽ മീഡിയകളിൽ സിഎം ഉസ്താദിനു വേണ്ടി നിതിക്കായി പോരാടുന്ന ജസ്റ്റിസ് ഫോര്‍ സി.എം ഉസ്താദ് സൈബര്‍ പ്രവർത്തകർ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ദേളി നൂറുൽ ഇസ്ലാം മദ്രസയിൽ ഒത്തു ചേരും , കാസറഗോഡ് ചാപ്റ്റർ പ്രവർത്തകരാണ് അന്ന് ഒത്തു ചേരുന്നത് , സി എം ഉസ്താദ് ആദ്യമായി പൊതു സേവന രംഗത്ത് തുടക്കം കുറിച്ച , കുഴൂര്‍ സംയുക്ത ഖാസി ആയി സ്ഥാനാരോഹണം നടത്തപ്പെട്ട അതെ വേദിയിൽ ആവണം എന്നത് കൊണ്ടാണ് ദേളി യെ തിരഞ്ഞെടുത്തത് , 1938 മുതൽ തന്നെ ചെമ്പരിക്ക ഖാസി സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാർ ഖാസി പദം അലങ്കരിച്ച നാടാണ്‌ ദേളി, തുടക്കത്തിൽ ഇത് കീഴൂര്‍ ജമാഅത്തിന് കീഴിലെ സ്രാമ്പി പള്ളി ആയിരുന്നെങ്കിലും 1950 കളിൽ ഇത് ജുമുഅത്ത് പള്ളി ആവുകയുണ്ടായി , 1974 ഇൽ കുഴൂര്‍ സംയുക്ത ഖാസിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തപ്പോൾ , ആ ധന്യ ചടങ്ങിനു സാക്ഷ്യം വഹിച്ച മണ്ണാണ് ദേളി യുടേത് , നാനാ നാടുകളിൽ നിന്നുള്ള പൗര പ്രമുഖർ സമ്മേളിച്ചു കൊണ്ടായിരുന്നു സ്ഥാനാരോഹണ ചടങ്ങ് നടന്നത് . വന്ദ്യർ കല്ലട്ര അബ്ദുൽ കാദർ ഹാജിയാണ് ഇതിനു ചുക്കാൻ പിടിച്ചത് . പിന്നീട് 1971 മുതൽ കീഴൂരിൽ പ്രവര്‍ത്തിച്ച സഅദിയ്യ കോളേജ് കല്ലട്ര യുടെ സ്വന്തം സ്ഥലമായ ദേളിയിലേക്ക് മാറിയപ്പോഴും സി എം ഉസ്താദ്‌ ഉം അന്നത്തെ ദേളി നിവാസികളും ഒക്കെ ഒന്നിച്ചു നിന്ന് കൊണ്ട് പ്രവർത്തിച്ചു , കാരണം ദേളി യുടെ ഓരോ സ്പന്ദനവും അറിയുന്ന പണ്ഡിതൻ അദ്ദേഹമാണല്ലോ അന്ന് കോളേജിൽ ഉള്ളത് , വില്ലജ് ആഫീസിൽ നിന്ന് പെട്ടെന്ന് സാങ്ങ്ഷൻ ലഭിക്കാൻ കോളേജിനു ചുറ്റു മതിൽ നിർമിക്കുകയുമൊക്കെ ചെയ്യാനും ഈ നാട് മുന്നോട്ടു വന്നത് ആ പണ്ഡിതന്റെ ബന്ധവും കല്ലട്രയുടെ സ്വാധീനവുമൊക്കെ കൊണ്ടായിരുന്നു , അവിടെന്നങ്ങോട്ട്‌ ഉസ്താദ്ന് ഈ നാടുമായി അലിഞ്ഞു ചേര്‍ന്ന ബന്ധമായിരുന്നു, ഇന്നു കെ എസ് ആർ ടി സി മാത്രം ഓടുന്ന ഈ നാട്ടിൽ 80 കളിൽ സ്വകാര്യ ബസുകൾ ഒന്നോ രണ്ടോ ബസ്‌ മാത്രമായിരുന്നു ഓടിയിരുന്നത് , ഹുദ ബസ്സും , വെല്കം ബസ്സും കെ സി ബി ട്ടി ഒക്കെ ആയിരുന്നു , ചെമ്പരിക്ക യിൽ നിന്ന് ഹുദ ബസ്‌ ആകെ രണ്ടു ട്രിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു ചട്ടഞ്ചാലിൽ ലേക്ക് , ഇ ബസ്സിൽ കമ്പിയിൽ തൂങ്ങി പിടിച്ചായിരുന്നു പലപ്പോഴും ഉസ്താദ് ദേളി യിലെ കോളേജിൽ എത്താറുള്ളതും പോകാറും , ബസ്‌ കിട്ടാത്ത സമയം നടന്നും ഈ നാട്ടിൽ എത്തും, ചില സമയങ്ങളിൽ ആരെങ്കിലും കൊണ്ട് വിടും , ബേവിഞ്ചയിലെ ഒരു കൊണ്ട്രാക്ടർ തന്റെ ഫിയറ്റ് കാറിൽ കൊണ്ട് വിടാർ ഉണ്ടായിരുന്നു എന്നു ഒരിക്കൽ അയവിറക്കിയിരുന്നു. വളരെ ബുദ്ധിമുട്ടു സഹിച്ചും സമന്വയ വിദ്യാഭ്യാസം എന്നാ നൂതന പഠന രീതിക്ക് വേണ്ടി അഹോരാത്രം പ്രവര്തിച്ചത് , തന്റെ കുടുംബത്തിനു നൽകുന്നതിനേക്കാൾ പരിഗണന ഇതിനു നല്കിയിരുന്നു ,ഉസ്താദ് നും ശിഷ്യര്ക്കും കഞ്ഞി വെച്ച് കൊടുത്ത ദേളിക്കാര് ആയ ആളുകള് അയവിറക്കുന്നു കുട്ടികൾക്കൊപ്പം ഇരിപ്പ് പലകയിൽ ഇരുന്നു കൊണ്ട് കഞ്ഞി കുടിച്ചു പ്രവര്ത്തിച്ചു ഉണ്ടാകിയ വിപ്ലവമാണ് നമ്മുക്ക് ഇന്ന് ആസ്വദിക്കാന് കഴിയുന്നത് . പിന്നീട് വര്ഷങ്ങള്ക്ക് ശേഷം അദ്ദേഹം കോളേജ് വിട്ടെങ്കിലും ഇ നാടുമായുള്ള ബന്തം പഴയ പോലെ തുടർന്ന് , ദേളി യുടെ ഖാസിയായി സേവനം ചെയ്യുമ്പോൾ , പള്ളിയിലെ എല്ലാ പരിപാടിക്കും ഉള്ഘടനതിനു അദ്ദേഹം എത്തുമായിരുന്നു , നിക്കഹ് കർമങ്ങൾ മറ്റു പല കാര്യങ്ങല്ക്കും അദ്ദേഹം എത്തുകയും , പ്രശ്ന പരിഹാരങ്ങല്ക്ക് നേതൃത്വം നല്കി ഇ നാടിൻറെ അത്താണിയായി നിന്നു, എല്ലാ വര്ഷവും ഉസ്താദ് ദേളി യിൽ നടക്കുന്ന നബി ദിന പരിപാടിയിൽ പങ്കെടുക്കും , അത് ഒരിക്കൽ അദ്ദേഹത്തെ ക്ഷണിക്കാൻ പോയവര്ക്ക് ലഭിച്ച വിവരമാണ് ദേളി യിലെ പരിപാടിക്ക് ക്ഷണിക്കെണ്ടാതില്ല ഞാൻ എത്തിക്കോളും , അത്രത്തോളം അഭേദ്യമായ ബന്തമാണ് ഉസ്താദും ദേളി യും തമ്മിൽ ഉള്ളത് . ഉസ്താദ് മത രംഗത്ത് അല്ലെങ്കിൽ പൊതു സമുഹത്തിന് മുന്നില് രംഗ പ്രവേശം നല്കിയ , തുടക്കം കുറിച്ച അതെ സ്ഥലത്ത് അതെ മണ്ണിൽ നിന്നു ഉസ്താദ് നെ ഇല്ലതയാക്കിയ കാപളികരെ കണ്ടു പിടിക്കാനും , നിതി നിഷേധിക്കപ്പെട്ട ഒരു സംഭവത്തിന്‌ വേണ്ടി പ്രതികൾ ആരായിരുന്നാലും നമ്മുക്ക് അറിയണം എന്ന ഉറച്ച പ്രതീക്ഷയുമായി സോഷ്യൽ മീഡിയ യിലെ ജസ്റിസ് ഫോര് സി എം ഉസ്താദ് സൈബര് പ്രവർത്തകർ അതെ സ്ഥലത്ത് ശനിയാഴ്ച 4 മണിക്ക് ഒരുമിച്ചു കൂടുകയാണ് , സി എം മുഹിബ്ബീങ്ങളായ മുഴുവൻ ആളുകളെയും ഇ കൂടായ്മ യിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു

നമ്മുക്ക് അറിയണം ,നമ്മുക്ക് പ്രവർത്തിക്കാം വരൂ ദേളി യിലേക്ക്
ഏവര്ക്കും സഹർഷം സ്വാഗതം


13/12/2014


Suprabhaatham തുടർ ലേഖനം രണ്ടാം ഭാഗം
ഇന്നത്തെ പത്രത്താളിൽ നിന്നും..

മുഴുവനും വായിക്കുക


13/12/2014


മുഴുവനും വായിക്കുക

07/12/2014



സി എം ഉസ്താദിനെ അപമാനിച്ചവനെ ഉയർത്തി കൊണ്ട് വരാൻ ശ്രമിച്ച മാന്യ ദേഹം ആര്?

സത്യത്തിൽ ഈ കൊലയ്ക് ഇയാൾക്കും പങ്കുണ്ടോ? , അല്ലെങ്കിൽ ഈ കൊലയെ വഴി തിരിച്ചു വിട്ട മുൻ പോലീസുകാരനെ പാർട്ടിയിൽ കൊണ്ട് വരാൻ ഇ മാന്യധേഹത്തിനു എന്തായിരുന്നു ലക്‌ഷ്യം?, വാർഡ്‌ കമ്മറ്റിക്ക് മേൽ ഇയാൾ രഹസ്യമായി സമ്മര്‍ദ്ദം ചെലുത്തിയത് എന്തിനു വേണ്ടി?, ഇയാൾ ആര് എന്ന് ഇ പ്രദേശത്ത് ചെന്ന് ഒന്ന് അന്വേഷിച്ചാൽ ഉത്തരം കണ്ടെത്താം

ഇനിയും കപടന്മാരുടെ മുഖം മൂടികൾ പിച്ചി ചീന്തും , അണിയറയിൽ സി എം സ്നേഹിയും പിന്നാമ്പുറത്തു കൂടി സി എം ഉസ്താദിനെ അപമാനിച്ചവന്റെ വക്കാലത്ത് പണി ചെയ്യുന്ന മുനാഫിക്കുകളേ ഇതൊരു പാഠം ആയിരിക്കട്ടെ
കാലം എല്ലാവര്‍ക്കും കരുതി വെച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞാൽ അവര്‍ക്ക് കൊള്ളാം...

05/12/2014


പുതിയ അന്വേഷണം നടത്തിയേ തീരൂ സത്യം പുലരാൻ നീതിക്ക് വേണ്ടി
പല്ലും നഖവും ഉപയോഗിച്ച് നാം പോരാടിക്കൊണ്ടേയിരിക്കും..
നമ്മുടെ മഹാനായ സിഎം ഉസ്താദിനെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ക്ക് മറക്കാനാവില്ല.

Politicians can forget after the Election
But we can't forget our Great CM Usthad.
Fight tooth and nail demanding re-investigation into the death of Mangalore Chembarika Qazi C M Abdulla Moulvi's murder.

Please share & support our campaign


Address

Chembirika
Kasaragod
671317

Website

Alerts

Be the first to know and let us send you an email when CM Usthad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CM Usthad:

Shortcuts

Share

Category